ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികള്‍ തള്ളി. മാര്‍ ജേക്കബ് മാനത്തോടത്തും ജോര്‍ജ് ആലഞ്ചേരിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നാല്‍, മാര്‍ ജേക്കബ് മാനത്തോടത്തിന്റെ സര്‍ക്കുലര്‍ മാത്രമാണ് ചില പള്ളികള്‍ വായിച്ചത്. ഒരു വിഭാഗം പള്ളികള്‍ ആലഞ്ചേരിയുടെ സര്‍ക്കുകലര്‍ വായിക്കാതെ തള്ളികളയുകയായിരുന്നു.