Advertisment

രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്, ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്ന് കെ. മുരളീധരന്‍

New Update

കോഴിക്കോട്: കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവക്ക് പങ്കുണ്ടെന്ന ആരോപണത്തോട് പ്രതികരിച്ച്‌ കെ. മുരളീധരന്‍ എംപി. രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ടെന്നും ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.

Advertisment

publive-image

മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍റെ പടിയിറക്കത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് രമണ്‍ ശ്രീവാസ്തവയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുണാകരന്‍ ഭരിക്കുന്ന സമയം, പിണറായി വിജയന്‍ നിയമസഭയില്‍ എംഎല്‍എയായി ഉണ്ടായിരുന്ന സമയത്താണ് ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ന്നത്.ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി മുരളീധരന്‍ വ്യക്തമാക്കി.

k muralidharan
Advertisment