Advertisment

ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Advertisment

 

publive-image

പോലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ ആക്‌ട് വഴിയൊരുക്കുക. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പോലീസിനെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിലവില്‍ ഉള്ള സംവിധാനം ഉപയോഗിക്കാത്ത സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് ആക്‌ട് പരിഷ്കാരത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കിഫ്ബിയില്‍ ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടില്‍ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

k surendran
Advertisment