Advertisment

106 ദിവസം തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചില്ല... കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം

New Update

ന്യൂഡല്‍ഹി: 106 ദിവസം തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചില്ലെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

Advertisment

publive-image

ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിഹാര്‍ ജയിലിനു മുന്നില്‍ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച ശേഷം വാഹനജാഥയോടെയാണു പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്.

ചിദംബരത്തിനു ജാമ്യം ലഭിച്ച വാര്‍ത്ത വന്നതിനു പിന്നാലെതന്നെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം, അച്ഛന്‍ ഇന്ന് പാര്‍ലമെന്‍റിലെത്തുമെന്നു പ്രഖ്യാപിച്ചു. 11ന് തന്നെ രാജ്യസഭയില്‍ എത്തുന്ന അദ്ദേഹം രാജ്യത്തെ സാന്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ വിഷയം ഉന്നയിക്കുമെന്നും കാര്‍ത്തി പറഞ്ഞു.

p chithambaram
Advertisment