Advertisment

ഗള്‍ഫ് രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന ഇന്ത്യാക്കാരുടെ പരാതികള്‍ വര്‍ധിക്കുന്നു ; ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ജനസംഖ്യാനുപാതികമായി കുവൈറ്റില്‍ നിന്നെന്ന് ഡീന്‍ കുര്യാക്കോസിന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ മറുപടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന ഇന്ത്യാക്കാരുടെ പരാതികള്‍ വര്‍ധിക്കുന്നു.  ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കുവൈറ്റില്‍ നിന്നെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

Advertisment

publive-image

ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 9771 പരാതികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

publive-image

കുവൈറ്റില്‍ നിന്ന് 2377 പേർ ഇന്ത്യൻ എംബസിയിലെത്തി പരാതി നൽകി. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിൽനിന്ന് 2244 പരാതികളാണ് ലഭിച്ചത്. ഒമാൻ 1766, യു.എ.ഇ 1477, ഖത്തർ 1459, ബഹ്റൈൻ 450 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളുടെ കണക്ക്.

publive-image

ശമ്പളം തടഞ്ഞു വെക്കൽ, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കൽ, ഇഖാമ പുതുക്കാതിരിക്കൽ, ഓവർടൈം അലവൻസ്, വാരാന്ത്യ അവധി എന്നിവ നൽകാതിരിക്കൽ, വാർഷിക അവധി തടയൽ തുടങ്ങി തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ മുൻനിർത്തിയുള്ളതാണ് പരാതികൾ.

 

 

kuwait kuwait latest
Advertisment