Advertisment

സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി; എല്ലാ പനി ക്ലിനിക്കുകളും ഇനി മുതല്‍ കോവിഡ് ക്ലിനിക്ക് ആക്കി മാറ്റും

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും ഇനി മുതല്‍ കോവിഡ് ക്ലിനിക്ക് ആക്കി മാറ്റും. സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയില്‍ കേന്ദ്രീകരിക്കുമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

publive-image

. ഈ മാസം 31 വരെ മറ്റ് ചികിത്സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കും. കോവിഡ് ചികിത്സയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളില്‍ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും

covid treatment
Advertisment