Advertisment

ഡല്‍ഹി സംഘര്‍ഷം സംബന്ധിച്ച ഹര്‍ജിയില്‍ അര്‍ധരാത്രിയില്‍ വാദം കേട്ട് കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷം സംബന്ധിച്ച ഹര്‍ജിയില്‍ അര്‍ധരാത്രിയില്‍ വാദം കേട്ട് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് വീണ്ടും പരിഗണിക്കും.

publive-image

അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ സൗകര്യം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഫോറമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisment