Advertisment

ജി.എസ്.ടി: ഉന്നതതല സമിതി യോഗം നാളെ നടക്കും...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം നാളെ നടക്കും.

Advertisment

publive-image

കഴിഞ്ഞാഴ്ച രൂപവത്കരിച്ച ഉന്നതതല സമിതിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചതെന്ന് ജി.എസ്.ടി കൗണ്‍സില്‍ സ്പെഷ്യല്‍ സെക്രട്ടറി രാജീവ് രാജന്‍ പറഞ്ഞു.2017 ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കിയശേഷം സമഗ്രമായി നടക്കുന്ന ആദ്യ അവലോകനമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടി വരുമാനം താഴാനിടയായ സാഹചര്യം പഠിച്ച്‌ തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കുകയാണ് സമിതിയുടെ ലക്ഷ്യം. വരുമാന വര്‍ധനക്ക് ഉതകുന്ന ശക്തമായ നടപടികള്‍ നിര്‍ദേശിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രതിഫലനമെന്നോണം സെപ്റ്റംബറിലെ ജി.എസ്.ടി വരുമാനം കഴിഞ്ഞ 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ (91,916 കോടി) എത്തിയിരുന്നു.

Advertisment