Advertisment

കനത്ത മഴ: 14 ട്രെയിനുകള്‍ പൂര്‍ണമായും 23 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താളംതെറ്റി.വെള്ളക്കെട്ടിന് പുറമെ സിഗ്നല്‍ സംവിധാനവും തകരാറിലായതാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. എക്സ്പ്രസുകളടക്കം 14 ട്രെയിനുകള്‍ പൂര്‍ണമായും 23 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടിന് പുറമേ വൈക്കത്തിനും പിറവത്തിനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായതും സര്‍വിസുകള്‍ മുടങ്ങാനും വൈകാനും കാരണമായി. രാവിലെ 11 ഒാടെയാണ് നോര്‍ത്ത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. സൗത്ത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ പിന്നെയും ഏറെ നേരമെടുത്തു. അപ്രതീക്ഷിത റദ്ദാക്കലും സര്‍വിസ് അവസാനിപ്പിക്കലും യാത്രക്കാരെ വലച്ചു. മിക്ക ട്രെയിനുകളും തിങ്കളാഴ്ച വൈകിയാണ് ഒാടിയത്. തിരുവനന്തപുരം-ചണ്ഡിഗഢ് സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം- ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസുകളും എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56384), എറണാകുളം -കായംകുളം (56382), കായംകുളം-എറണാകുളം (56382), എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388), ഗുരുവായൂര്‍-തൃശൂര്‍ (56043), തൃശൂര്‍-ഗുരുവായൂര്‍ (56044), എറണാകുളം-ആലപ്പുഴ (56303), ആലപ്പുഴ-കൊല്ലം (56301), ഗുരുവായൂര്‍-എറണാകുളം (56375) എന്നീ പാസഞ്ചറുകളും കൊല്ലം-എറണാകുളം (66308) മെമുവുമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ആലപ്പുഴയില്‍ യാത്ര അവസാനിപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ആലപ്പുഴയില്‍ നിന്നാണ് മടക്കയാത്ര ആരംഭിച്ചത്. ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജങ്ഷനിലും സര്‍വിസ് നിര്‍ത്തി. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തുറവൂരില്‍ യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിന്‍ തുറവൂരില്‍നിന്ന് നാഗര്‍കോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസായി (16605) സര്‍വിസ് നടത്തും. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് (16308) തൃശൂരില്‍ യാത്ര അവസാനിപ്പിച്ചു. മടക്കയാത്ര (ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് 16307) തൃശൂരില്‍ നിന്നാണ് ആരംഭിച്ചത്. പാലക്കാട്-എറണാകുളം മെമു (66611) തൃശൂരില്‍ യാത്ര അവസാനിപ്പിച്ചു. എറണാകുളം-പാലക്കാട് മെമു (66612) യാത്ര ആരംഭിച്ചത് തൃശൂരില്‍നിന്ന്. പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) മുളന്തുരുത്തിയില്‍ യാത്ര നിര്‍ത്തി. പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792) മുളന്തുരുത്തിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) പിറവം റോഡില്‍ സര്‍വിസ് നിര്‍ത്തി. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (16301) പിറവം റോഡില്‍ നിന്നാണ് സര്‍വിസ് ആരംഭിച്ചത്. ചെൈന്ന-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് (22639) അങ്കമാലിയില്‍ യാത്ര അവസാനിപ്പിച്ചു. ആലപ്പുഴ-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (22640) അങ്കമാലിയില്‍ നിന്ന് ഒാട്ടം തുടങ്ങി. മഡ്ഗാവ്-എറണാകുളം പ്രതിവാര ട്രെയിന്‍ (10215) ചാലക്കുടിയിലും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തും യാത്ര അവസാനിപ്പിച്ചു. എറണാകുളം-മഡ്ഗാവ് (10215) എക്സ്പ്രസ് ചാലക്കുടിയില്‍നിന്നും ഗുരുവായൂര്‍-ചെെന്നെ എഗ്മോര്‍ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്നുമാണ് യാത്ര പുനരാരംഭിച്ചത്.

Advertisment