Advertisment

മാന്ദ്യത്തെക്കുറിച്ചും വ്യവസായ തകര്‍ച്ചയെ സംബന്ധിച്ചും പരാതി പറയുന്നത് നിർത്തൂ: സംരംഭകര്‍ക്ക് ഉപദേശവുമായി മോദി സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: മാന്ദ്യത്തെക്കുറിച്ചും വ്യവസായ തകര്‍ച്ചയെ സംബന്ധിച്ചും പരാതി പറയുന്ന സംരംഭകര്‍ക്ക് ഉപദേശവുമായി മോദി സര്‍ക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. വ്യവസായ സ്ഥാപനങ്ങള്‍ ലാഭം എന്ന ലക്ഷ്യവും നഷ്ടങ്ങള്‍ സംബന്ധിച്ച്‌ സമൂഹത്തോടു പറയുന്ന സമീപവും അവസാനിപ്പിക്കണമെന്നാണ് സുബ്രഹ്മണ്യത്തിന്‍റ ഉപദേശം.

Advertisment

publive-image

സ്വകാര്യ മേഖല ലാഭം മാത്രം എന്ന ലക്ഷ്യത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. നഷ്ടങ്ങള്‍ നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ ആനുകൂല്യങ്ങള്‍ തേടുന്നതും നല്ല രീതിയല്ല. ഉപഭോഗമല്ല, നിക്ഷേപം മാത്രമാണ് സാന്പത്തിക വ്യവസ്ഥയെ വളര്‍ത്തുന്നതെന്നും സുബ്രഹ്മണ്യം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ സാന്പത്തിക നയങ്ങള്‍ക്കെതിതിരേ കോര്‍പ്പറേറ്റ് ലോകത്തിന്‍റെയും സാന്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്‍റ പ്രതികരണം.

Advertisment