Advertisment

പൗരത്വ ഭേദഗതി: ജനാധിപത്യ രാജ്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്...പിണറായി വിജ‍യനെതിരെ വിമര്‍ശനവുമായി ജസ്റ്റീസ് കെമാല്‍ പാഷ

New Update

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജ‍യനെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും ജസ്റ്റീസ് കെമാല്‍ പാഷ രംഗത്ത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ചിലര്‍ പാക്കിസ്ഥാനികളായി ചിത്രീകരിക്കുന്നുണ്ട് .

Advertisment

publive-image

അതുപോലെ മറ്റു ചിലര്‍ കേരളത്തില്‍ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നു .ജനാധിപത്യ രാജ്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച്‌ കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു . അതിനെതിരെ മുഖ്യമന്ത്രിയും മറുപടിയുമായെത്തിയിരുന്നു.

പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രി നേരത്തെ കെമാല്‍ പാഷയെ വിമര്‍ശിച്ചത് . ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു . ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കുറിച്ച്‌ പറയുമ്ബോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു .

kamalpasha critized
Advertisment