Advertisment

കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഫെബ്രുവരി ഒന്നു മുതല്‍ ഷൊര്‍ണൂര്‍ വരെ നീട്ടി

New Update

കോഴിക്കോട്: ഫെബ്രുവരി ഒന്നു മുതല്‍ കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ നീട്ടി കൊണ്ട് റെയില്‍വേ ഉത്തരവിറക്കി. കല്ലായി, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി,താനൂര്‍, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി, , കാരക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ ത്തിച്ചേരേണ്ടവര്‍ക്കും കുറ്റിപ്പുറത്ത് ഇറങ്ങി ഗുരുവായൂരിലേക്ക് പോകേണ്ടവര്‍ക്കും ഈ സര്‍വീസ് പ്രയോജനകരമാകും.

Advertisment

publive-image

കഴിഞ്ഞ ഏതാനും വര്‍ഷമായി റെയില്‍വേ ബോര്‍ഡിന് മുന്നില്‍ എം.കെ. രാഘവന്‍ എംപി നിരന്തരം ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ചെറിയ സ്റ്റേഷനുകളിലേക്ക് വൈകുന്നേരം 5.45 ന് ശേഷം കോഴിക്കോട്ടുനിന്ന് ട്രെയിന്‍ സര്‍വീസ് ഇല്ലാതിരുന്നത് യാത്രക്കാര്‍ക്ക് ക്ലേശകരമായിരുന്നു. പാസഞ്ചര്‍ ഷൊര്‍ണൂരേക്ക് നീട്ടിയതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായെന്ന് എം.കെ. രാഘവന്‍ എംപി പറഞ്ഞു.

kannur kozhikode passange
Advertisment