Advertisment

കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒരാളും ഓക്‌സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടിവരില്ലെന്ന് അരവിന്ദ് കേജരിവാള്‍

New Update

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒരാളും ഓക്‌സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

Advertisment

publive-image

കഴിഞ്ഞ ദിവസം ആദ്യമായി ഡല്‍ഹിക്ക് 730 ടണ്‍ ഓക്‌സിജന്‍ കിട്ടി. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്സിജന്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി ഹൈക്കോടതിയോടും സുപ്രീംകോടതിയോടും ഇക്കാര്യത്തില്‍ നന്ദി അറിയിക്കുന്നു. അവരുടെ പരിശ്രമത്തിന്‍റെ ഭാഗമായിട്ടാണ് തങ്ങള്‍ക്ക് 730 ടണ്‍ ഓക്‌സിജന്‍ ലഭിച്ചത്. കൂപ്പുകൈകളോടെ എല്ലാവരോടും വിതരണം കുറയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ നന്ദി ഉള്ളവരായിരക്കും കേജരിവാള്‍ പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം മൂലം ആശുപത്രികള്‍ക്ക് അവരുടെ ബെഡുകളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നു. എല്ലാ ആശുപത്രികളോടും കിടക്കകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഓക്‌സിജന്‍ തടസമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Advertisment