Advertisment

എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം: ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു

New Update

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്കു നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

publive-image

ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശന്പളത്തിലാണു സര്‍ക്കാര്‍ നിയമനം നടത്തിയിരിക്കുന്നത്.

മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി അവഗണിച്ചാണു ജയരാജിന്‍റെ നിയമനം. ഭരണപക്ഷ യൂണിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.

Advertisment