Advertisment

എന്തുകൊണ്ടാണ് മോദി എപ്പോഴും പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് കാര്യങ്ങള്‍ പറയുന്നു ...മോദി പാക്കിസ്ഥാന്‍ അംബാസിഡറാണോയെന്ന് മമത ബാനര്‍ജി

New Update

കൊല്‍ക്കത്ത: എല്ലാ ദിവസവും പാക്കിസ്ഥാനെക്കുറിച്ച്‌ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ അംബാസിഡറാണോയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കേതിരേ ബംഗാളിലെ സിലിഗുരുവില്‍ നടത്തിയ റാലിയിലാണ് മമത പ്രധാന മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.

Advertisment

publive-image

പ്രതിപക്ഷം പാക്കിസ്ഥാനെതിരേ പ്രതികരിക്കുന്നില്ലെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കുള്ള മറുപടി കൂടിയായി മമതയുടെ പരിഹാസം. എന്തുകൊണ്ടാണ് മോദി എപ്പോഴും പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് കാര്യങ്ങള്‍ പറയുന്നത്.

ഇന്ത്യയെക്കുറിച്ച്‌ സംസാരിക്കാന്‍ തയാറാകണം. പാക്കിസ്ഥാനേക്കുറിച്ച്‌ തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും എല്ലാ ദിവസവും പാക്കിസ്ഥാനേക്കുറിച്ച്‌ സംസാരിക്കാന്‍ പാക്കിസ്ഥാന്‍ അംബാസിഡറാണോ മോദിയെന്നും മമത ചോദിച്ചു.കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരേയും പ്രതിപക്ഷത്തിനെതിരേയും രംഗത്തു വന്നിരുന്നു.

mamatha banerji
Advertisment