Advertisment

അടുത്ത സർക്കാർ രൂപീകരണത്തിൽ ബംഗാളും ഉത്തർപ്രദേശും കിംഗ് മേക്കർ സംസ്ഥാനങ്ങൾ; മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് മമത ബാനർജി

New Update

publive-image

Advertisment

കൊൽക്കത്ത : എൻഡിഎയ്ക്കോ യുപിഎയ്ക്കോ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത സർക്കാർ രൂപീകരണത്തിൽ ബംഗാളും ഉത്തർപ്രദേശും കിംഗ് മേക്കർ സംസ്ഥാനങ്ങളായി മാറുമെന്നും മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു.

ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. പഞ്ചാബ്, ഡൽഹി, രാജസ്ഥാൻസ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും മമത പറഞ്ഞു.

എൻഡിഎയ്ക്കോ യുപിഎയ്ക്കോ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല. പുതിയ ഒരു സഖ്യമായിരിക്കും ഇത്തവണ സർക്കാർ രൂപീകരിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.

Advertisment