Advertisment

മോദിയുടെ ബന്ധുവിനെ കൊള്ളയടിച്ച പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍; എഴുന്നൂറില്‍ അധികം പോലീസുകാര്‍ ഇരുന്നോറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ...ഒടുവില്‍ പ്രതികള്‍ പിടിയിലായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ ബാഗും പണവും തട്ടിയെടുത്തവരെ കുടുക്കാന്‍ ഡല്‍ഹി പോലീസ് ഒരുക്കിയത് വന്‍ സന്നാഹം.

Advertisment

publive-image

മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിയുടെ പുത്രി ദമയന്തി ബെന്‍ മോദിയുടെ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിയെടുത്തു കടന്നു കളഞ്ഞത്.

എഴുന്നൂറില്‍ അധികം പോലീസുകാര്‍ കിണഞ്ഞു പരിശ്രമിച്ചാണ് ഇരുന്നോറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കള്ളന്‍മാരെ കുടുക്കിയത്. പ്രതികളിലൊരാളായ നോനു എന്നു വിളിക്കുന്ന ഗൗരവിനെ (21) ഹരിയാനയിലെ ബന്ധുവിന്‍റെ വീട്ടില്‍ നിന്നും ബാദല്‍ (22) എന്ന കൂട്ടുപ്രതിയെ സുല്‍ത്താന്‍പുരിയില്‍ നിന്നുമാണ് പിടികൂടിയത്.

ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ദമയന്തി ബെന്നിനെ ഒരു കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന ശേഷമാണ് ബാഗ് തട്ടിയെടുത്തതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇരു പ്രതികളും മയക്കുമരുന്നിന് അടിമകളും നിരവധി കേസുകളില്‍ പ്രതികളുമാണ്.

56000 രൂപയും റിസ്റ്റ് വാച്ചും വിമാനടിക്കറ്റ് അടക്കം വിലപ്പെട്ട രേഖകളും രണ്ടു മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗാണ് ദമയന്തിയുടെ കൈയില്‍ നിന്നും മോഷ്ടാക്കള്‍ തട്ടിയെടുത്തത്. ബാഗും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് ഗൗരവിന്‍റെ ബന്ധുവിന്‍റെ വസതിയില്‍ നിന്നും കണ്ടെടുത്തു. സംഭവം നടന്ന് വാര്‍ത്ത ആയതിന് പിന്നാലെ തന്നെ തങ്ങള്‍ കൊള്ളയടിച്ചത് പ്രധാനമന്ത്രിയുടെ അടുത്ത ബന്ധുവിനെയാണെന്ന് പ്രതികള്‍ മനസിലാക്കിയിരുന്നു.

ഗൗരവിന്‍റെ ഭാര്യയാണ് ഇവരെ ഇക്കാര്യം ഫോണില്‍ വിളിച്ച്‌ അറിയിച്ചത്. ഇതോടെയാണ് ഇവര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ച്‌ മുങ്ങിയത്. മോഷണ സമയത്ത് ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനാല്‍ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് എളുപ്പത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞു.

Advertisment