Advertisment

ലൈംഗീകാതിക്രമങ്ങള്‍ക്കെതിരേ അപ്രതീക്ഷിത പ്രതിഷേധ സമരവുമായി വനിതാ സംഘം ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിലാണ് പ്ലക്കാര്‍ഡുകളും ഇന്ത്യയുടെ ദേശീയപതാകയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള സമരം

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നില്‍ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരേ വനിതകളുടെ അപ്രതീക്ഷിത പ്രതിഷേധ സമരം.

Advertisment

publive-image

പ്ലക്കാര്‍ഡുകളും ഇന്ത്യയുടെ ദേശീയപതാകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇരുപതോളം വരുന്ന വനിതാ സംഘം പ്രതിഷേധവുമായി എത്തിയത്.

ഇന്ത്യയെ ലൈംഗികാക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുക, ലൈംഗികാക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉചിതമായ ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അതീവ സുരക്ഷാ മേഖലയായതിനാല്‍ സുരക്ഷാസേന ഉടന്‍തന്നെ സമരക്കാരെ ഇവിടെനിന്നും മാറ്റി.

modi office strike
Advertisment