ബിഹാറിൽ വിജയം സമ്മാനിച്ചത് മഹിളാ-യൂത്ത് ഫോര്‍മുല, സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു.

New Update
MODI

 പാറ്റ്ന: ബിഹാറിലെ ജനങ്ങൾ എല്ലാ റിക്കാർഡുകളും തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ വിജയം നേടിയതിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു.

bjp

വികസനം പുതിയ തലത്തിൽ എത്തിക്കുമെന്ന് ഞാൻ ബിഹാറില്‍ വന്ന് വാഗ്ദാനം നൽകിയതാണ്.

മഹിളാ-യൂത്ത് ഫോര്‍മുലയാണ് ബിഹാറിൽ വിജയം സമ്മാനിച്ചത്.

സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും മോദി പറഞ്ഞു.

നിങ്ങൾ തിരിച്ചുവരില്ല. ബിഹാർ ജനതയ്‌ക്ക് വികസനമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവർക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണെന്ന് ആർജെഡിയോടും കോൺഗ്രസിനോടുമായി മോദി പറഞ്ഞു.

Advertisment