/sathyam/media/media_files/2026/02/01/turtle-2026-02-01-14-53-55.jpg)
ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്ത വിനോദസഞ്ചാരവും മുൻനിർത്തി ഒഡീഷ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിൽ ടർട്ടിൽ ട്രയൽസ്' പദ്ധതി നടപ്പിലാക്കും.
കടലാമകൾ പ്രധാനമായും മുട്ടയിടാൻ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംരക്ഷണ പാതകൾ ഒരുക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുകയും അവയ്ക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വിനോദസഞ്ചാരികൾക്ക് കടലാമകളുടെ സംരക്ഷണ പ്രക്രിയകൾ കാണാനും പഠിക്കാനും സൗകര്യമൊരുക്കും.
കേരളം, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത തീരപ്രദേശങ്ങളിൽ ഇതിനായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us