കോട്ടയം ഡെപ്യൂട്ടി കളക്ടർക്ക് പിഴയിട്ട് ഹൈക്കോടതി

പതിനായിരം രൂപ പിഴ ഹർജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നൽകാനാണ് നിർദേശം.

New Update
highcourt

 കൊച്ചി: കോട്ടയം ഡെപ്യൂട്ടി കളക്ടർക്ക് പിഴയിട്ട് ഹൈക്കോടതി. എസ്. ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പതിനായിരം രൂപ പിഴയിട്ടത്.

Advertisment

പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയിരിക്കെ തന്‍റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശിയുടെ അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഈ ഭൂമിയെ ഒഴിവാക്കാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥൻ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി.

ഹൈക്കോടതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥൻ നൽകിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പതിനായിരം രൂപ പിഴ ഹർജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നൽകാനാണ് നിർദേശം.

Advertisment