ശബരിമല സ്വർണക്കടത്ത് കേസ്; എസ്. ജയശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. കേസിൽ തനിക്ക് പങ്കില്ലെന്നും മുകളിൽ നിന്നുള്ളവരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയശ്രി ഹർജിയിൽ സൂചിപ്പിച്ചു.

New Update
jayasree

കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്.

Advertisment

ജയശ്രിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ, പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. കേസിൽ തനിക്ക് പങ്കില്ലെന്നും മുകളിൽ നിന്നുള്ളവരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയശ്രി ഹർജിയിൽ സൂചിപ്പിച്ചു.

Advertisment