Advertisment

ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ആസാം ആരോഗ്യമന്ത്രി

New Update

ഗോഹട്ടി: ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ. രണ്ട് ജില്ലകളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ രോഗികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertisment

publive-image

പ്രശ്നക്കാര്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിന് കേസെടുക്കും- അദ്ദേഹം അറിയിച്ചു.

ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ രോഗികള്‍ക്ക് അക്കാര്യം തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment