Advertisment

റായ്ഗഢ് കെട്ടിട ദുരന്തം: അഞ്ചു നിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും 26 മണിക്കൂറിനു ശേഷം 60കാരി ജീവിതത്തിലേക്ക്; തുണയായത് ഓക്‌സിജന്‍ മാസ്‌ക്‌

New Update

മുംബൈ:  റായ്ഗഢിൽ തകർന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും  26 മണിക്കൂറിനുശേഷം 60കാരിയെ ജീവനോടെ പുറത്തെടുത്തു. മെഹ്റുന്നിസ അബ്ദുൽ ഹാമിദ് കാസിയെയാണ് ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേർന്ന് ചൊവ്വാഴ്ച രാത്രി പുറത്തെടുത്തത്. സിമൻറ്, സ്റ്റീൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.

publive-image

ഓക്‌സിജന്‍ മാസ്ക്കാണ് മെഹ്റുന്നിസക്ക് തുണയായത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലു വയസ്സുകാരൻ മുഹമ്മദ് ബാൻഗിയെയും കഴിഞ്ഞ ദിവസം ജീവനോടെ പുറത്തെടുത്തിരുന്നു.

bulding collaps
Advertisment