Advertisment

ശബരിമല : തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിംഗ്‌വി. ആരെങ്കിലും എത്തിയാൽ നിലപാട് അറിയിക്കു൦

New Update

publive-image

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസ് നേതാക്കളോ ദേവസ്വം ബോർഡോ തന്നെ സമീപിച്ചിട്ടില്ല. ആരെങ്കിലും എത്തിയാൽ തന്‍റെ നിലപാട് അറിയിക്കുമെന്നും സിംഗ്‌വി പ്രതികരിച്ചു.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചെന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ അറിയിച്ചിരുന്നു. നിലവിലുള്ള വിവരങ്ങൾ വ്യക്തമാക്കി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ഇക്കാര്യത്തിലുള്ള സാധ്യതകൾ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. ഇതേക്കുറിച്ചു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സിംഗ്‌വി മറുപടി നൽകിയത്.

shabarimala
Advertisment