Advertisment

അച്ഛനും മകനും ചേര്‍ന്ന് സഹോരിമാരായ യുവതികളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി ഒളിവില്‍പോയി. 4 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി

New Update

publive-image

Advertisment

യു.പി : രണ്ട് യുവതികളെ ബലാല്‍സംഗം ചെയ്തു കൊന്നശേഷം ഒളിവില്‍ പോയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. 4 വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതികള്‍. 2014 ല്‍ യു.പിയിലെ ഷാംലി ജില്ലയില്‍ സഹോരിമാരാണ് കൊല്ലപ്പെട്ടത്.

കേസില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഇനാം മകന്‍ ഇസാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഹരിയാണയിലെ അംബാല ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2014 മുതല്‍ ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2014 ജൂലായിലാണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ ഇനാമും മകന്‍ ഇസാറും ആണെന്ന് കണ്ടെത്തിയിരുന്നു.

delhi
Advertisment