Advertisment

ഡല്‍ഹി കത്തുകയാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല: ആഞ്ഞടിച്ച്‌ ശിവസേന

New Update

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സഖ്യകക്ഷിയായ ശിവസേന. ഡല്‍ഹി കത്തിയെരിയുമ്ബോള്‍ അമിത് ഷായെ കാണാനില്ലായിരുന്നെന്ന് ശിവസേന ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലൂടെയായിരുന്നു വിമര്‍ശനം.

publive-image

ഡല്‍ഹി കത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. അതിദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കുമെന്നും സാമ്ന പറയുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി നേതാക്കളായ പര്‍വേഷ് മിശ്ര, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിച്ചെന്നും സാമ്ന കുറ്റപ്പെടുത്തി. രാജ്യത്തെ സ്ഥിതി ആശങ്കാജനകമായിരുന്നു. സവര്‍ക്കറെക്കുറിച്ച്‌ ചിന്തിക്കുന്ന പാര്‍ട്ടി ആദ്യം രാജ്യത്തിന്‍റെ സല്‍പ്പേരിനെക്കുറിച്ച്‌ ചിന്തിക്കണമെന്നും സാമ്ന ഓര്‍മപ്പെടുത്തി.

Advertisment