Advertisment

ശ്രീലങ്കന്‍ സ്‌ഫോടനം....ഇന്ത്യ ചില രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നു....എന്നാല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ചകളുണ്ടായതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍‌ വിക്രമസിംഗെ

New Update

കൊളംബോ: ചാവേര്‍ ആക്രമണം സംബന്ധിച്ച്‌ ഇന്ത്യ ചില രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ചകളുണ്ടായതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍‌ വിക്രമസിംഗെ.

Advertisment

publive-image

എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ നടപടിയെടുക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായി- അദ്ദേഹം പറഞ്ഞു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അന്വേഷണ സംഘം ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിലെ വൈദേശിക ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തിന് വിദേശ ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചതായും ലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടത്താണ് സ്ഫോടനം നടന്നത്. ഒരു മലയാളി സ്ത്രീ ഉള്‍പ്പടെ 10 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Advertisment