Advertisment

ഒളിമ്പിക്സ് വേദിയായ ടോക്കിയോയില്‍ താത്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ നീക്കം

New Update

ടോക്കിയോ: ഒളിന്പിക്സ് വേദിയായ ടോക്കിയോയില്‍ താത്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ നീക്കം. ടോക്കിയോ ഗവര്‍ണര്‍ യുറിക്കോ കോയ്ക്കെയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Advertisment

publive-image

കോവിഡ് ബാധിതരെ പാര്‍പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളിലോന്നാണ് ടോക്കിയോയിലെ ഒളിന്പിക്സ് വില്ലേജ് എന്നും പക്ഷേ, വില്ലേജിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ വേഗത്തില്‍ ലഭ്യമാകാവുന്ന സ്ഥലങ്ങള്‍ സംംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നു പറഞ്ഞ ടേോാക്കിയോ ഗവര്‍ണര്‍ ഒരു ഹോട്ടല്‍ തന്നെ പൂര്‍ണമായും ഇതിനായി സജ്ജീകരിക്കാന്‍ ഭരണകൂടം ശ്രമം നടത്തുന്നു ണ്ടെന്നും കൂട്ടിച്ചര്‍ത്തു. ഇവിടുത്തെ അത്ലറ്റ്സ് വില്ലേജ് കോംപ്ലക്സ് 24 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ്. 11,000 ഒളിന്പിക് അത്ലറ്റുകളെയും 4,400 പാരലിന്പിക്സ് അത്ലറ്റുകളെയും മറ്റ് സ്റ്റാഫുകളെയും താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇവിടം.

Advertisment