Advertisment

ഇന്ന് മഹാനവമി; നാളെ വിജയദശമി

New Update

publive-image

വിദ്യയുടെ ഉത്സവമായ നവരാത്രിയിലെ പ്രധാന ദിവസമായ മഹാനവമി ഇന്ന്. മഹാലക്ഷ്മിയെ പൂജിക്കുന്ന, നവരാത്രിയിലെ ഒമ്പതാം നാളായ മഹാനവമിക്കുശേഷം വെള്ളിയാഴ്ചയാണ് വിജയദശമി.വിദ്യാരംഭ ചടങ്ങുകൾക്ക് പേരുകേട്ട തിരൂർ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം , ഐരാണിമുട്ടം തുഞ്ചൻസ്മാരകം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ നടന്നുവരുകയാണ്.കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയുമുണ്ട്.

പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ദുർഗാഷ്ടമിക്ക് തലേദിവസംതന്നെ ക്ഷേത്രങ്ങളിലും മറ്റും പുസ്തകവെപ്പ് നടന്നു. ചാന്ദ്രമാസപ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ അഷ്ടമിയും സന്ധ്യയും ഒരുമിച്ചെത്തുമ്പോഴാണ് പൂജവെപ്പിന് ഉത്തമം. അഷ്ടമിയുടെ ഇൗ നാലാംപാദം ചൊവ്വാഴ്ചയായതിനാലാണ് അന്ന് പുസ്തകവെപ്പ് നടന്നത്.

Advertisment