Advertisment

തനിക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതം...സര്‍ക്കാര്‍ അഴിമതിയുടെ മുഖമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ കേസെന്ന് വി.എസ്. ശിവകുമാര്‍

New Update

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി.എസ്. ശിവകുമാര്‍. ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതികളിലാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisment

publive-image

സര്‍ക്കാര്‍ അഴിമതിയുടെ മുഖമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ കേസ്. അതിന്‍റെ ഭാഗമാണ് ഈ അന്വേഷണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതിയില്‍ നേരത്തെ നടത്തിയ അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ചതാണെന്നും ശിവകുമാര്‍ പറഞ്ഞു. അതേ വ്യക്തിയെക്കൊണ്ട് വീണ്ടും പരാതി കൊടുപ്പിച്ച്‌ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

vs sivakumar
Advertisment