Advertisment

വനിത സിവില്‍ പൊലീസ് ഓഫിസര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: വനിത സിവില്‍ പൊലീസ് ഓഫിസറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെ.എ.പി ക്യാമ്പിലെ ഹണിരാജാണ് (27) മരിച്ചത്. കിടപ്പുമുറിയിലെ ജനാലയില്‍ കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. റാന്നി വലിയകുളം കിഴക്കേതില്‍ രാജു-ജഗദമ്മ ദമ്പതികളുടെ മകളാണ്. കൊല്ലം കുണ്ടറ സ്വദേശിയും റെയില്‍വേ ജീവനക്കാരനുമായ സ്വരാജാണ് ഭര്‍ത്താവ്.

രണ്ടുവര്‍ഷം മുമ്പ്  പൊലീസില്‍ നിയമനം ലഭിച്ച ഹണി ശബരിമല മാസപൂജയോടനുബന്ധിച്ച്‌ അഞ്ചുദിവസമായി നിലക്കലില്‍ ഡ്യൂട്ടിയിലായിരുന്നു. ആത്മഹത്യക്ക് പിന്നില്‍ തൊഴില്‍ പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു. സ്വരാജുമായി അഞ്ചുമാസം മുമ്പാണ് ഹണിയുടെ വിവാഹം നടന്നത്. കുടുംബപരമായ പ്രശ്നങ്ങളില്ലെന്ന് ഹണിയുടെയും സ്വരാജിെന്‍റയും ബന്ധുക്കള്‍ പറഞ്ഞു. കിഡ്നി സ്റ്റോണിന് മരുന്ന് കഴിക്കുന്നതല്ലാതെ ഹണിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

നിലക്കലില്‍നിന്ന് ബുധനാഴ്ച രാത്രിയില്‍ റാന്നിയിലെ വീട്ടിലെത്തിയ ഹണി വ്യാഴാഴ്ച രാവിലെ ആറരക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കാപ്പി കഴിച്ച ശേഷം ഭര്‍തൃവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. പിന്നീട് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞ് മുറിയില്‍ കയറി. ഏഴരയോടെ ഹണിയെ വടശേരിക്കര ബസ് സ്റ്റോപ്പില്‍ കൊണ്ടുവിടാനായി പിതാവ് രാജു കതകില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. തുടര്‍ന്ന് രാജുവും ജഗദമ്മയും വാക്കത്തിക്ക് കതക് വെട്ടിപ്പൊളിച്ച്‌ കടന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. കെട്ട് അറുത്ത് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.

ഹണിക്ക് ഒരു അനുജത്തിയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അസ്വാഭാവികമരണത്തിനു കേസെടുത്തെന്നും റാന്നി സി. െഎ പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട സമ്മര്‍ദമോ മാനസികപീഡനമോ ആകാം ആത്മഹത്യക്ക് കാരണെമന്നാണ് സംശയം.

എറണാകുളത്ത് എസ്.ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് എ.എസ്.ഐ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഉണ്ടായ വനിത സിവില്‍ പൊലീസ് ഓഫിസറുടെ ആത്മഹത്യയും സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു.

Advertisment