Advertisment

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു: കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടാം തവണയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് ബാധിക്കുന്നത്

New Update

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടാം തവണയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് ബാധിക്കുന്നത്.

Advertisment

publive-image

പനി ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ബംഗളൂരുവിലെ രാമയ്യാ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റും.

യെദ്യൂരപ്പയ്ക്ക് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ ഇന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രോഗബാധ തെളിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്.

Advertisment