അമ്മ മരിച്ചതിന് ശേഷം 17 വര്‍ഷം അച്ഛനെ നോക്കിയ തനിക്ക് തന്നെയാണ് കരുണാകരന്റെ അവകാശമെന്നും പത്മജ പ്രതികരിച്ചു. മോദിയുടെ വികസനം, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയ കാര്യങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. പഴയ ബന്ധങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും പത്മജ പറഞ്ഞു.