Advertisment
ദേവദൂതനില്‍ ഒരു പുതുമുഖത്തെ കൊണ്ടുവരണമെന്നുണ്ടായിരുന്നു, അതിനായി തമിഴ് നടന് മാധവനെ സമീപിച്ചിരുന്നു, അദ്ദേഹം മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു, അതിനിടെ മോഹന്‍ലാല്‍ കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു: സിബി മലയില്‍
എതിരെ നില്ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ മതിയെന്ന ഒരു ഡയലോഗുണ്ട്, സത്യം പറഞ്ഞാല്‍ ആ ഡയലോഗ് എന്നെ ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്, നമ്മള് പുറത്തിറങ്ങുമ്പോള്‍ ഒരു പൊട്ട മൂഡിലാണെങ്കില്‍ നമുക്കരികിലേക്ക് വരുന്ന ആളോട് ഒരു ആവശ്യവുമില്ലാതെ ചിലപ്പോള്‍ തട്ടിക്കയറിയേക്കാം, അത് ആ സമയത്തെ നമ്മുടെ മൂഡാണ്: ആസിഫ് അലി
എന്റെ ഫസ്റ്റ് സീന്‍ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്, മംമ്തയെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു, ഡയലോഗ് പറയാന്‍ പറ്റുന്നില്ല, പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാന്‍ പറ്റുന്നില്ല, ഒരിക്കല്‍ സിബി സാറിന്റെ അടുത്ത് പോയി ഞാന്‍ പോയ്ക്കോട്ടെയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്: ആസിഫ് അലി
അദ്ദേഹം ജയരാജിന്റെ കൈയ്യില്‍ നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്, അദ്ദേഹം വന്നപ്പോള്‍ത്തന്നെ എന്റെ റോള്‍ കഴിഞ്ഞു, ഞാനത് കാര്യമായെടുത്തിട്ടില്ല, അദ്ദേഹത്തെ ഫോണ്‍ വിളിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുള്ള വെറുപ്പായി മാറരുത്: ആസിഫ് അലി
ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറിൽ ചെസ്റ്റർഫീൽഡിൽ "എന്റെ ബാപ്പ " ഷോർട്ട് ഫിലിം റിലീസ് ചെയ്തു