Current Politics
ഇറാനില്‍ ആക്രമണത്തിനു തൊട്ടുമുമ്പായി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റോ? ഇന്ത്യയുടെ സൗഹൃദരാജ്യമായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെയും ഇറാനിലെ 168 സ്കൂള്‍ കുട്ടികളുടെയും കൊലപാതകത്തെ അപലപിക്കാതിരുന്നതു തെറ്റല്ലേ? ഖമനയ്യുടെ മരണത്തില്‍ അനുശോചിക്കാന്‍ പോലും ഇന്ത്യ വൈകിയത് എന്തിനാണ്? ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ നിശബ്ദമായി ഇന്ത്യ പക്ഷം ചേര്‍ന്നോ ? ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തി മടങ്ങിയ ഇറാന്റെ ഐറിസ് ദേന എന്ന പടക്കപ്പല്‍ അമേരിക്ക തകര്‍ത്തപ്പോഴുള്ള ഇന്ത്യയുടെ മൗനവും വിവാദത്തിൽ.. ജോർജ് കള്ളിവയലിൽ എഴുതുന്നു
പാലായില്‍ ഷോണ്‍ ജോര്‍ജിനായി പി.ആര് പടയും ചാനല്‍ നിരീക്ഷകരും. പ്രചാരണം നയിക്കുന്നത് ചനാല് ചര്‍ച്ചാ വിദഗ്ദ്ധർ ഉൾപ്പടെ. സോഷ്യല്‍ മീഡിയയിലൂടെ ജോസ് കെ. മാണിയെ വീണ്ടും തരം താഴ്ത്ത്താൻ ശ്രമം. പാലായില്‍ ജോസ് മത്സരിച്ചാല്‍ തോല്‍ക്കുമെന്നാണ് ചാനല്‍ ചര്‍ച്ചാ ഗുരുവിന്റെ പ്രചാരണം
കോണ്‍ഗ്രസ് സീറ്റുകള്‍ ഹൈജാക്ക് ചെയ്യുമോ എന്നു ഭയം. സീറ്റ് വിഭജനത്തില്‍ ഉടക്കിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. തൃക്കരിപ്പൂരില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഏറ്റുമാനൂരിലും സമാന നീക്കത്തിന് ശ്രമം. ജോസഫ് ഗ്രൂപ്പിന്റെ ആറു സീറ്റുകളെങ്കിലും തങ്ങള്‍ക്കു വേണമെന്നു കോണ്‍ഗ്രസ്. പിടിവാശി കാണിച്ച് പിണറായിക്ക് വീണ്ടും തുടർഭരണം നൽകുമോ ജോസഫ് ഗ്രൂപ്പ്
ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് കോണ്‍ഗ്രസിന്റെ സഹായത്തോടെ വീടൊരുങ്ങുന്നു. ഉഷയുടെയും കുടുംബത്തിന്റെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കിയ കെസി വേണുഗോപാല്‍ എംപി സഹായിക്കാമെന്നു അറിയിക്കുകയായിരുന്നു. ഉഷയുടെ ദുരിതം അറിഞ്ഞ് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതും കെസി
ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍
എട്ടു തവണ മത്സരിച്ചു, രണ്ടു തവണ മന്ത്രിയായില്ലേ, ആശ തീർന്നില്ലേ ഒന്ന് മാറിത്തരാമോ, എ.കെ ശശീന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ ശക്തമയ വികാരം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വനംവകുപ്പിന്റെ പല തീരുമാനങ്ങളിലും നയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസവും കാരണം ജനങ്ങളും ശശീന്ദ്രനെതിര്. നേതൃത്വം സമ്മതം മൂളിയാൽ മത്സരിക്കാൻ റെഡിയെന്നു ശശീന്ദ്രനും
ജോസ് കെ മാണി മത്സരിച്ചാല്‍ പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിക്കും. കഴിഞ്ഞ തവണ ഉണ്ടായ പരാജയത്തിനു കാരണം ചിലര്‍ കള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയത്, അതിന്നും തുടരുന്നു. എംഎല്‍എ എന്ന നിലയില്‍ തുടരാന്‍ കാപ്പന് യോഗ്യനല്ലെന്നും സിപിഎം നേതാവ് ലാലിച്ചന്‍ ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/03/08/lovers-2026-03-08-22-44-56.jpg)
/sathyam/media/media_files/2026/03/07/modi-2026-03-07-10-36-09.jpg)
/sathyam/media/media_files/2026/03/06/pk-sasi-g-sudhakaran-veena-george-2026-03-06-18-41-39.jpg)
/sathyam/media/media_files/2026/03/06/adv-jayasankar-adv-shone-george-jose-k-mani-2026-03-06-18-17-12.jpg)
/sathyam/media/media_files/2026/03/06/pj-joseph-2026-03-06-16-43-18.jpg)
/sathyam/media/media_files/2026/03/05/usha-kc-venugopal-mp-2026-03-05-21-35-54.jpg)
/sathyam/media/media_files/2026/03/05/kcvenugopal-2026-03-05-20-03-41.jpeg)
/sathyam/media/media_files/2026/03/05/m-swaraj-pinarai-vijayan-pa-muhammad-riyaz-2026-03-05-19-12-16.jpg)
/sathyam/media/media_files/2024/12/19/BZLAPSGZGjpSFB9QCwWJ.jpg)
/sathyam/media/media_files/2026/03/05/jose-k-mani-lalichan-george-2026-03-05-17-30-25.jpg)