Advertisment

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാം... എന്നാല്‍ അത് വെള്ളാനമാത്രമാണ്.. ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുവെന്നതിന്‍റെ പേരില്‍ ഒരു വെള്ളാനയെ ചുമക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

New Update

മുംബൈ: കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാം. എന്നാല്‍ അത് വെള്ളാനമാത്രമാണ്.

Advertisment

publive-image

ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുവെന്നതിന്‍റെ പേരില്‍ ഒരു വെള്ളാനയെ ചുമക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ നിക്ഷേപകരെ മഹാരാഷ്ട്രയില്‍ നിന്ന് ഓടിക്കുകയാണ്. കേന്ദ്രത്തിന്‍റെ നയങ്ങളില്‍ സ്ഥിരതയില്ല. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അടിമുടി അനിശ്ചിതത്വമാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

bullet train
Advertisment