Advertisment

സംവിധായകന്‍ രാകേഷ് റോഷനെ വധിക്കാന്‍ ശ്രമിച്ച കേസ് ;പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

New Update

മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷന്‍റെ പിതാവും പ്രശസ്ത സംവിധായകനും നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രാകേഷ് റോഷനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ജീവപര്യന്തം ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയ സുനില്‍ ഗെയ്ക്വാഡ് ആണ് പിടിയിലായത്.

Advertisment

publive-image

പര്‍സിക് സര്‍ക്കിള്‍ മേഖലയില്‍ നിന്നുമാണ് മുംബൈ പോലീസ് ഇയാളെ പിടികൂടിയത്. 2000ല്‍ രാകേഷ് റോഷനെ വെടിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് സുനില്‍.ആറ് പ്രാവശ്യം ഇയാള്‍ രാകേഷ് റോഷന് നേരെ നിറയൊഴിച്ചു. രണ്ട് വെടി ഇദ്ദേഹത്തിനേറ്റിരുന്നുവെങ്കിലും ജീവന്‍ രക്ഷപെട്ടു.

11 കൊലപാതക കേസുകളും ഏഴ് കൊലപാതക ശ്രമകേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ട ഇയാള്‍ നാസിക്കിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയതായിരുന്നു.

എന്നാല്‍ പരോള്‍ കാലാവധി പൂര്‍ത്തിയായിട്ടും ഇയാള്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

director murder attempt
Advertisment