Advertisment

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; സോണിയ-പവാര്‍ കൂടിക്കാഴ്ച ഞായറാഴ്ച

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഞായറാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു കൂടിക്കാഴ്ചയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ അറിയിച്ചു.

Advertisment

publive-image

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധിസംഘം ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണുന്നുണ്ട്. നേരത്തേ എന്‍സിപി-കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കാണുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശിവസേനയും ഇവര്‍ക്കൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിക്കാനാണു മൂന്നു പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും കര്‍ഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണു കൂടിക്കാഴ്ചയെന്ന് ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.

മറാഠാ രാഷ്ട്രീയത്തില്‍ വഴിത്തിരിവു സൃഷ്ടിച്ചു കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിപദവി അഞ്ചുവര്‍ഷവും ശിവസേനയ്ക്കായിരിക്കുമെന്നാണു ധാരണ. കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. എന്‍സിപിക്ക് 14, കോണ്‍ഗ്രസിനു 12 എന്നിങ്ങനെയാണു മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുക.

sonia
Advertisment