Advertisment

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെയും ശമ്പളം പിടിക്കുമെന്നു മഹാരാഷ്ട്ര

author-image
admin
New Update

മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെയും ശന്പളം പിടിക്കുമെന്നു മഹാരാഷ്ട്ര. കോവിഡ് മഹാമാരി സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനം.

publive-image

മഹാരാഷ്ട്രയിലെ ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിഭാഗങ്ങളില്‍പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് 50 ശതമാനം തുക പിടിക്കും. മൂന്നാംക്ലാസ് ജീവനക്കാര്‍ തങ്ങളുടെ ശന്പളത്തിന്‍റെ 25 ശതമാനം തുക ത്യജിക്കേണ്ടതായി വരും. നാലാംക്ലാസ് ജീവനക്കാരില്‍നിന്ന് ശന്പളം പിടിക്കേണ്ടെന്നാണു സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച്‌ മാസത്തിലെ ശന്പളത്തിലാണു കുറവു വരിക. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമാണു തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

Advertisment