Advertisment

പ്രധാനമന്ത്രി മോദി എല്ലാ ദിവസവും നുണ പറയുന്നു...ഏതാനും വോട്ടുകള്‍ക്ക് വേണ്ടി ഇങ്ങനെ നുണ പ്രചരണം നടത്തരുത്....രാജ്യത്ത് നിന്ന് ഒളിച്ചോടിപ്പോയ വ്യവസായികളുടെ കാവല്‍ക്കാരനാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോല്‍ക്കത്ത: വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങി രാജ്യത്തുനിന്നും ഒളിച്ചോടിയ വ്യവസായികളുടെ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Advertisment

publive-image

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദി എല്ലാ ദിവസവും നുണ പറയുന്നു. അദ്ദേഹം എവിടെപ്പോയാലും നുണപറയുന്നു. ഏതാനും വോട്ടുകള്‍ക്കുവേണ്ടി നുണപ്രചരണം നടത്തരുതെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ അഭ്യര്‍ഥിച്ചു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ പോരുതുന്ന കോണ്‍ഗ്രസിനൊപ്പം നിങ്ങള്‍ക്ക് നില്‍ക്കാം.

അതല്ലെങ്കില്‍, മതത്തിന്‍റെയും ജാതിയുടേയും പേരില്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ബിജെപിക്കും ആര്‍എസ്‌എസിനും ഒപ്പം ചേരാം- രാഹുല്‍ പറഞ്ഞു.

മാല്‍ഡയിലെ യോഗസ്ഥലത്ത് ആവശ്യമായ ഇരിപ്പിടം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ അക്രമാസക്തരായിരുന്നു. രാഹുല്‍ എത്തുന്നതിനു മുമ്ബായിരുന്നു സംഭവം.

പ്രവര്‍ത്തകര്‍ കസേരകളും ബാരിക്കേഡുകളും തകര്‍ത്തു. പോലീസും നേതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. പ്രതീക്ഷച്ചതിലും അധികം ആളുകള്‍ എത്തിയതാണ് കസേരകള്‍ തികയാതെവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Advertisment