Advertisment

തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതോടെ 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതോടെ 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

തേജസ് വിമാനങ്ങള്‍ വ്യോമസേനയുടെ നട്ടെല്ലാണ്. തേജസില്‍ നിരവധി പുത്തന്‍ സാങ്കേതികള്‍ ഉണ്ട്. ഇവയില്‍ പലതും ഇന്ത്യ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങള്‍(ലൈറ്റ് കോംപാക്‌ട് എയര്‍ക്രാഫ്റ്റ്) വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയത്. 48,000 കോടിയാണ് ഇതിനായി മുടക്കുക. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണു കരാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നസുരക്ഷാകാര്യ മന്ത്രിസഭാ സമിതി(സിസിഎസ്)യാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കിയത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളുടെ രണ്ടാം സ്ക്വാഡ്രണ്‍ കഴിഞ്ഞവര്‍ഷം സേനയുടെ ഭാഗമായിരുന്നു.

Advertisment