Advertisment

നിര്‍ണായകം ഇന്ത്യയ്ക്കും കൊഹ്‌ലിക്കും

New Update

publive-image

ബിര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്ബരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 7 മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 50 റണ്‍സിന്റെ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്ബരയില്‍ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്ബര സ്വന്തമാക്കാം. സീനിയര്‍ താരങ്ങളായ വിരാട് കൊഹ്‌ലി, ജസ‌്പ്രീത് ബുംറ,റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ട്വന്റി-20 ടീമില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്.

ജയിച്ചാല്‍ പരമ്ബര

അഞ്ചാം ടെസ്റ്റില്‍ കൈയിലിരുന്ന മത്സരം നഷ്ടപ്പെടുത്തി പരമ്ബര സമനിലയാക്കേണ്ടി വന്നതിന്റെ ക്ഷീണം ട്വന്റി-20യില്‍ മറികടക്കാനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ച്‌ പരമ്ബര സ്വന്തമാക്കി ഇംഗ്ലണ്ടിനോട് പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മ്മയും സംഘവും. യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ലോകകപ്പ് ടീമിലിടം നേടാന്‍ വലിയ മത്സരം താരങ്ങളള്‍ക്കിടയിലുണ്ട്. സമീപകാലത്ത് ഒരു ഫോര്‍മാറ്റിലും അത്രയ്ക്ക് ഫോമിലല്ലാത്ത മുന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കാണ് വലിയ സമ്മര്‍ദ്ദം ഉള്ളത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്ബരയിലെ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താലെ കൊഹ്‌ലിക്ക് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍  ഇടം നേടാനാകൂവെന്ന് പോലും വാര്‍ത്തകള്‍ വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് നായകനായിരുന്ന കൊഹ്‌ലി ഫെബ്രുവരിയിലാണ് ഇന്ത്യയ്ക്കായി അവസാനമായി ട്വന്റി-20 മത്സരം കളിച്ചത്. ഐ.പി.എല്ലിലും താരം യഥാര്‍ത്ഥ മികവിലേക്ക് ഉയര്‍ന്നില്ല. സീനിയേഴ്സിന്റെ അഭാവത്തില്‍ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച്‌ ദീപക്ക് ഹൂഡയുള്‍പ്പെടെ അവസരത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഫോം കണ്ടെത്തിയാല്‍ മാത്രമേ കൊഹ്‌ലി ലോകകപ്പ് ടീമില്‍ ഉണ്ടാകൂ എന്ന അവസ്ഥയാണ്. ഇംഗ്ലണ്ടിലെ ഈ ട്വന്റി-20, ഏകദിന പരമ്ബരകള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൊഹ്‌ലിക്ക് ഏറെ നിര്‍ണായകമാണ്. സീനിയേഴ്സ് വരുമ്ബോള്‍ മികച്ച ഫോമിലുള്ള ഹൂഡയൊ താളം കണ്ടെത്തിയ സൂര്യകുമാ‌ര്‍ യാദവോ പുറത്തിരിക്കേണ്ടി വന്നേക്കാം. ബുംറ വരുമ്ബോള്‍ അരങ്ങേറ്റം ഗംഭീരമാക്കിയ അര്‍ഷദീപോ ഹര്‍ഷല്‍ പട്ടേലോ പുറത്തുപോകേണ്ടിവരും.

സാധ്യതാ ടീം: രോഹിത്, ഇഷാന്‍, കൊഹ്‌ലി, ഹൂഡ/സൂര്യകുമാര്‍ /ശ്രേയസ്,പന്ത്,ഹാര്‍ദ്ദിക്,ജഡേജ,ഹര്‍ഷല്‍,ഭുവനേശ്വര്‍,ബുംറ,ചഹല്‍.

തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്

ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഇംഗ്ലണ്ടിനെ ഒരുതരത്തിലും എഴുതിത്തള്ളാനാകില്ല. ലങ്കാഷെയറിന്റെ 34കാരനായ പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ ഇംഗ്ലീഷ് ജേഴ്സിയില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും.

സാധ്യതാ ടീം: ബട്ട്‌ലര്‍, റോയ്,മലന്‍,അലി,ലിവിംഗ്സ്റ്റണ്‍, ബ്രൂക്ക്,സാം,ജോര്‍ദാന്‍,വില്ലി, ഗ്ലീസണ്‍,പാര്‍ക്കിന്‍സണ്‍

ഹാര്‍ദ്ദിക്ക്

ബാറ്റ് കൊണ്ടും ബാളുകൊണ്ടും നിറഞ്ഞാടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ഒന്നാം ട്വന്റി-20യില്‍ തകര്‍പ്പന്‍ ജയം നേടിയത്.  ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സടിച്ചശേഷം ഇംഗ്ളണ്ടിനെ 19.3 ഓവറില്‍ 148 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. ട്വന്റി-20 ഫോര്‍മാറ്റിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയും (33 പന്തില്‍ 51) നാലുവിക്കറ്റും സ്വന്തമാക്കിയയാണ് ഹാര്‍ദ്ദിക് ഇന്ത്യ യുടെ വിജയശില്പിയായത്. അരങ്ങേറ്റം മികച്ചതാക്കിയ അര്‍ഷദീപ് 3.3 ഓവറില്‍ 1 മെയ്ഡനുള്‍പ്പെടെ 18 റണ്‍സ് മാത്രം നല്‍കി 2 വിക്കറ്റ് വീഴ്ത്തി.

രോഹിതിന് റെക്കാഡ്

ട്വന്റി-20യില്‍ തുടര്‍ച്ചയായി 13 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ക്യാപ്ടനെന്ന റെക്കാഡ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലെ ജയത്തിലൂടെ സ്വന്തമാക്കി.

Advertisment