Advertisment

കൊറോണ: ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍ നിരീക്ഷണത്തില്‍.... കാഞ്ഞങ്ങാട്ടു സ്വദേശിനിയായ വനിത ആയുര്‍വേദ ഡോക്ടറെയാണു ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്

New Update

കാസര്‍ഗോഡ്: ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍ കൊറോണ സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍. കാഞ്ഞങ്ങാട്ടു സ്വദേശിനിയായ വനിത ആയുര്‍വേദ ഡോക്ടറെയാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ് ഇവര്‍. ഏതാനും ദിവസം മുമ്പ് ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ബംഗളുരുവിലെ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായെന്നു ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു. വനിതാ ഡോക്ടര്‍ അടക്കം നിലവില്‍ ജില്ലയില്‍ ഐസൊസലേഷന്‍ വാര്‍ഡില്‍ ആകെ നാലു പേരാണ് ചികിത്സയിലുള്ളത്.

Advertisment