Advertisment

കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ: മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു. ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സുഭിക്ഷ കേരളം തുടങ്ങി സര്‍ക്കാരിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചു. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പാര്‍പ്പിട, കാര്‍ഷിക, മാലിന്യ നിര്‍മാര്‍ജന മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പാല്‍, മുട്ട, പച്ചക്കറി എന്നിവയുടെ ഉത്പാദനം ഗണ്യമായി വര്‍ധിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കിയതിലൂടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തി.

വിശപ്പ് രഹിത കേരളം, ജനകീയ ഹോട്ടല്‍, ടേക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കി. പൊതു ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും യാത്രക്കാര്‍ക്ക് പുതിയ അനുഭവം നല്‍കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി ‌കൂട്ടിച്ചേര്‍ത്തു.

Advertisment