താമരശ്ശേരി: അമ്പായത്തോട് ജോളി തോമസിന്റെ എസ്റ്റേറ്റിന് ഉൾവശത്തു നിന്നുമാണ് അധിധികൃതമായി കരിങ്കൽ ഖനനം നടക്കുന്നത്.
രാത്രിയിൽ പാറ പൊട്ടിക്കുകയും പുലർച്ചെ തന്നെ കയറ്റി കൊണ്ടു പോകുകയും ചെയ്യുന്ന രീതിയാണ് ഒരു മാസത്തോളമായി തുടരുന്നത്. രാവിലെ 7 മണിയോടെ ലോഡുകൾ കൊണ്ടു പോകുന്നത് നിർത്തും.
അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.