Advertisment

മീടു ആരോപണം: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മീടു ആരോപണ വിധേയനായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. ആജീവനാന്ത ഭാരവാഹിത്വത്തില്‍നിന്നു പിന്‍മാറുന്നെന്ന് അറിയിച്ച്‌ കോമു ഫൗണ്ടേഷനു കത്തുനല്‍കി. ആരോപണത്തെ തുടര്‍ന്ന് ബിനാലെയുടെ ചുമതലകളില്‍നിന്ന് കോമുവിനെ ഒഴിവാക്കിയിരുന്നു.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പേരുവെളിപ്പെടുത്താത്ത സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിച്ചത്. ഫോര്‍ട്ടുകൊച്ചിയിലെ സ്റ്റുഡിയോയില്‍ റിയാസ് കോമു ആക്രമിച്ചെന്നായിരുന്നു ആരോപണം.

കൊച്ചിയിലെത്തിയ തന്നോടു കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്പോള്‍ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും മുറിയില്‍ അതിക്രമിച്ചുകയറി ബലമായി ചുംബിച്ചെന്നും അവര്‍ ആരോപിച്ചു.

മുംബൈയില്‍ വച്ചാണു താന്‍ റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രോജക്ടിനെക്കുറിച്ചു സംസാരിക്കാന്‍ കൊച്ചിയിലേക്കു ക്ഷണിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

പിന്നെയും പലതവണ റിയാസ് കോമു മോശമായി പെരുമാറിയെന്നും യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി കോമു രംഗത്തെത്തിയെങ്കിലും ബിനാലെയുടെ ചുമതലകളില്‍നിന്ന് ഫൗണ്ടേഷന്‍ കോമുവിനെ ഒഴിവാക്കി.

Advertisment