Advertisment

കണ്ണൂര്‍ കോര്‍പറേഷന്‍റെ വോട്ടെണ്ണല്‍ നടക്കുന്ന മുനിസിപ്പല്‍ ഹൈസ്കൂളില്‍ സംഘര്‍ഷം

New Update

publive-image

കണ്ണൂർ: കോർപറേഷൻറെ വോട്ടെണ്ണൽ നടക്കുന്ന മുനിസിപ്പൽ ഹൈസ്കൂളിൽ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം ഉടലെടുത്തത്. പോസ്റ്റൽ വോട്ടുകൾ ഓരോ ഡിവിഷൻറെ തരംതിരിക്കാതെ ഒന്നിച്ച്‌ കൂട്ടിയിട്ടതിനെ കോൺഗ്രസ് നേതാക്കളായ പി.കെ. രാഗേഷും ടി.ഒ. മോഹനനും ചോദ്യം ചെയ്തതാണ് കാരണം.

29 മുതൽ 55 വരെയുള്ള വാർഡുകളിലെ റിട്ടേണിംഗ് ഓഫീസർ ഏകപക്ഷീയമായ നടപടികൾ നടത്തുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ഇങ്ങനെ കൂട്ടിയിട്ട് പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് കാരണം ഒരു ബൂത്തിൽ എത്ര പോസ്റ്റൽ വോട്ട് എത്തിയെന്ന് മനസിലാക്കുവാൻ സാധിക്കുന്നില്ലെന്നും പോസ്റ്റൽ ബാലറ്റിന് സ്ഥാനാർഥിക്കോ ഏജൻറിനോ രസീത് നൽകാൻ റിട്ടണിംഗ് ഓഫീസർ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. തുടർന്ന് അൽപസമയത്തേക്ക് വോട്ടെണ്ണൽ നിർത്തിവച്ചു. റിട്ടേണിംഗ് ഓഫീസറുടെ നടപടി ധിക്കാരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാണിച്ച്‌ രാഗേഷ് ജില്ലാ കളക്ടർക്കും എഡിഎമ്മിനും പരാ

Advertisment