Advertisment

വിദേശത്തുനിന്നു മടങ്ങിവരുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്നു മന്ത്രി കെ.ടി.ജലീല്‍

New Update

തിരുവനന്തപുരം: വിദേശത്തുനിന്നു മടങ്ങിവരുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്നു മന്ത്രി കെ.ടി.ജലീല്‍. അതേസമയം നാട്ടിലേക്കു വിമാനം കയറുന്നതിന് കോവിഡ് പരിശോധനാഫലം വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

publive-image

നാട്ടിലേക്ക് ഇപ്പോള്‍ വരാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ മാത്രം മടങ്ങിയാല്‍ മതി. നാട്ടിലേക്കു വരാന്‍ വേണ്ടി നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് നോര്‍ക്ക കാര്‍ഡിന്‍റെ ആവശ്യമില്ല. കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാണു രജിസ്ട്രേഷന്‍. കോവിഡ് പരിശോധന ഫലം ഇതിന്‍റെ രജിസ്ട്രേഷന് ആവശ്യമില്ല. അത്യാവശ്യക്കാരല്ലാത്ത പ്രവാസികള്‍ നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment