Advertisment

മീസില്‍ രോഗബാധ 2019ല്‍ വന്‍തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്: 2019ല്‍ മാത്രം രോഗം ബാധിച്ചത് 4,40,000 പേര്‍ക്ക്

author-image
admin
New Update

ജനീവ: മീസില്‍ രോഗബാധ 2019ല്‍ വന്‍തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 4,40,000 പേര്‍ക്കാണ് 2019ല്‍ മാത്രം രോഗം ബാധിച്ചത്. ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡബ്ല്യുഎച്ച്‌ഒ ഇത് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Advertisment

publive-image

മഡഗാസ്കറിലും നൈജീരിയയിലുമാണ് രോഗബാധ ഏറ്റവും കൂടുതല്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിച്ചിരുന്നുവെന്നും ഇവിടെ ഈ വര്‍ഷം 5,110 പേര്‍‌ രോഗബാധമൂലം മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യുക്രെയിന്‍- 56,802, കസക്കിസ്ഥാന്‍- 10,126, ജോര്‍ജിയ- 3,904, റഷ്യ- 3,521 എന്നിങ്ങനെയാണ് കണക്കുകള്‍. അമേരിക്കയിലും രോഗബാധിതരുടെ എണ്ണം വളരെ കൂടിയെന്നാണ് കണക്ക്.1,200 പേര്‍ക്കാണ് അമേരിക്കയില്‍ 2019ല്‍ മാത്രം മീസില്‍സ് രോഗബാധയുണ്ടായത്.

Advertisment